തിരുവനന്തപുരം: ഗാന്ധിവധവുമായി ബന്ധപ്പെട്ട പോസ്റ്റ് വിവാദത്തിനിടെ, കെ.ആർ മീരയുടെ പഴയ നോവല്‍ 'കുത്തിപ്പൊക്കി' വി.ടി ബല്‍റാം.പ്രിയങ്ക ഗാന്ധിയെ അപമാനിച്ചുവെന്ന് ആരോപണം
ആ മരത്തെയും മറന്നു മറന്നു ഞാൻ' എന്ന നോവലിലെ ഭാഗങ്ങളാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'പ്രിയങ്ക ഗാന്ധിക്ക് ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞ് ജനിച്ചു' എന്ന നോവലിലെ ഭാഗം എടുത്തുകാട്ടിയായിരുന്നു പോസ്റ്റ്. "രാജീവ്ഗാന്ധിയുടെ മകള്‍ പ്രിയങ്കയെ അറിയില്ലേ? അവള്‍ക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ ഒരു കുഞ്ഞു ജനിച്ചു. റോബർട്ട് വധേര ഈ വിവരം അറിഞ്ഞാല്‍ അവരുടെ ബന്ധം അതോടെ തീർന്നു. അതല്ല യഥാർത്ഥ പ്രശ്നം. പ്രിയങ്കയ്ക്ക് ഒന്നല്ല പത്തു ഭർത്താക്കന്മാരെ കിട്ടും. പക്ഷേ, ഇങ്ങനെയൊരു കഥ പുറത്തുവന്നാല്‍ കേന്ദ്രത്തിലെ യു.പി.എ മിനിസ്ട്രി തകരും. രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി വളർത്തി വരികയാണെന്നോർക്കണം. അതിനിടയില്‍ പെങ്ങള്‍ ചീത്തപ്പേരു കേള്‍പ്പിച്ചെന്നറിഞ്ഞാല്‍ തീർന്നില്ലേ ഫസ്റ്റ് ഫാമിലിയുടെ ഗ്ലാമർ?," എന്നാണ് പുസ്തകത്തില്‍ പറയുന്നത്. നോവലിലെ കഥാപാത്രങ്ങളായ ക്രിസ്റ്റിയും രാധികയും തമ്മിലുള്ള സംഭാഷണമാണ് ഈ ഭാഗം.ആ മരത്തെയും മറന്നു മറന്നു ഞാൻ' എന്ന നോവലിലെ ഭാഗങ്ങളാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'പ്രിയങ്ക ഗാന്ധിക്ക് ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞ് ജനിച്ചു' എന്ന നോവലിലെ ഭാഗം എടുത്തുകാട്ടിയായിരുന്നു പോസ്റ്റ്. "രാജീവ്ഗാന്ധിയുടെ മകള്‍ പ്രിയങ്കയെ അറിയില്ലേ? അവള്‍ക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ ഒരു കുഞ്ഞു ജനിച്ചു. റോബർട്ട് വധേര ഈ വിവരം അറിഞ്ഞാല്‍ അവരുടെ ബന്ധം അതോടെ തീർന്നു. അതല്ല യഥാർത്ഥ പ്രശ്നം. പ്രിയങ്കയ്ക്ക് ഒന്നല്ല പത്തു ഭർത്താക്കന്മാരെ കിട്ടും. പക്ഷേ, ഇങ്ങനെയൊരു കഥ പുറത്തുവന്നാല്‍ കേന്ദ്രത്തിലെ യു.പി.എ മിനിസ്ട്രി തകരും. രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി വളർത്തി വരികയാണെന്നോർക്കണം. അതിനിടയില്‍ പെങ്ങള്‍ ചീത്തപ്പേരു കേള്‍പ്പിച്ചെന്നറിഞ്ഞാല്‍ തീർന്നില്ലേ ഫസ്റ്റ് ഫാമിലിയുടെ ഗ്ലാമർ?," എന്നാണ് പുസ്തകത്തില്‍ പറയുന്നത്. നോവലിലെ കഥാപാത്രങ്ങളായ ക്രിസ്റ്റിയും രാധികയും തമ്മിലുള്ള സംഭാഷണമാണ് ഈ ഭാഗം.ആ മരത്തെയും മറന്നു മറന്നു ഞാൻ' എന്ന നോവലിലെ ഭാഗങ്ങളാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'പ്രിയങ്ക ഗാന്ധിക്ക് ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞ് ജനിച്ചു' എന്ന നോവലിലെ ഭാഗം എടുത്തുകാട്ടിയായിരുന്നു പോസ്റ്റ്. "രാജീവ്ഗാന്ധിയുടെ മകള്‍ പ്രിയങ്കയെ അറിയില്ലേ? അവള്‍ക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ ഒരു കുഞ്ഞു ജനിച്ചു. റോബർട്ട് വധേര ഈ വിവരം അറിഞ്ഞാല്‍ അവരുടെ ബന്ധം അതോടെ തീർന്നു. അതല്ല യഥാർത്ഥ പ്രശ്നം. പ്രിയങ്കയ്ക്ക് ഒന്നല്ല പത്തു ഭർത്താക്കന്മാരെ കിട്ടും. പക്ഷേ, ഇങ്ങനെയൊരു കഥ പുറത്തുവന്നാല്‍ കേന്ദ്രത്തിലെ യു.പി.എ മിനിസ്ട്രി തകരും. രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി വളർത്തി വരികയാണെന്നോർക്കണം. അതിനിടയില്‍ പെങ്ങള്‍ ചീത്തപ്പേരു കേള്‍പ്പിച്ചെന്നറിഞ്ഞാല്‍ തീർന്നില്ലേ ഫസ്റ്റ് ഫാമിലിയുടെ ഗ്ലാമർ?," എന്നാണ് പുസ്തകത്തില്‍ പറയുന്നത്. നോവലിലെ കഥാപാത്രങ്ങളായ ക്രിസ്റ്റിയും രാധികയും തമ്മിലുള്ള സംഭാഷണമാണ് ഈ ഭാഗം.2010ലോ മറ്റോ ആണ് നോവല്‍ ആദ്യമായി പുറത്തുവന്നതെങ്കിലും ഇതുവരെ എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. നോവലില്‍ "ഭാവനയുടെ സാന്ദ്രത" നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് തോന്നുന്നത്. "ബിംബങ്ങളും ധ്വനികളും" സമൃദ്ധമായി ഉണ്ട്. ചില പേജുകള്‍ ഇതോടൊപ്പം നല്‍കുന്നു. വായിച്ചു നോക്കാവുന്നതാണ്." എന്നാണ് ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്. ഇതോടൊപ്പം നോവലിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 2014-ല്‍ ഡിസി ബുക്സ് പുറത്തിറക്കിയ മീരയുടെ നോവെല്ലകള്‍ എന്ന പുസ്തകത്തിലെ ഒരു നോവല്‍ ഇതായിരുന്നു. രണ്ട് വർഷം മുൻപ് നോവല്‍ തമിഴിലേക്കും വിവർത്തനം ചെയ്തിരുന്നു.
What's Your Reaction?






